Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Wednesday, June 16, 2010

ഹൃദയഗവേഷണം




ഗുമോഹറിന്റെ വേരു തേടിയ യാത്രയി
കാലി തടഞ്ഞത് ഉപേക്ഷിക്കപ്പെട്ട ഹൃദയം ;
ഊഞാപ്പാട്ടിന്റെ ഹാങ്ങോവറി
സ്വയം ഒടുങ്ങിയത്..,
മുല്ലപ്പൂ മണക്കുന്ന ഇടവഴിയി
കളഞ്ഞു പോയത്..,
കാക്കപ്പൂവിനും കദളിക്കുമൊപ്പം നാടുവിട്ടത് ..

ഇടിമിന്നലിന്റെ പൂമരങ്ങ ,
കൊടുങ്കാറ്റിന്റെ പ്രാചീന ഗുഹക ,
മഴയുടെ നീണ്ട ഇടനാഴിക പകുത്തെടുത്തത് ,
പ്രണയത്തിന്റെ ലാവാ പ്രവാഹം
നെടുകേ പിളന്നത്..,
സൌഹൃദക്കൂട്ടത്തി നിന്നൊരരൂപി ചോദിച്ചു ;
ഹൃദയ ശേഖരണമാണല്ലോ നിന്റെ വിനോദം.. ?
കൂട്ടുകാരാ , ഉടലിന്റെ ദൃശ്യതയി
നിന്റെ വാക്കുകളുദാരം , പ്രണയനിഭരം ,
എങ്കിലും പ്രണയസങ്കേതങ്ങളുടെ
ചുരുക്കെഴുത്തുക അതിപുരാതനം ,
വായിച്ചെടുക്കാം
രതി കാമനകളുടെ ക്ലാവു മണം,
പ്രണയം ട്രപ്പീസിന്റെ മെയ്യൊതുക്കമല്ല ..,
കടം കൊണ്ട വാക്കുകളുടെ ധൂത്തല്ല ,
അഴിമുഖത്തിന്റെ നിലയ്ക്കാത്ത സംഘഷം ,
നിന്റെ ചൂണ്ടു വിരത്തുമ്പു കൊണ്ടല്ല ,
പ്രണയം കൊണ്ടു നീ പ്രണയം തേടണം ,
ഗുമോഹറിന്റെ വേരു തേടിയ യാത്രയി
കാലിൽ തടഞ്ഞത് ഉപേക്ഷിക്കപ്പെട്ട ഹൃദയം ;
ചോര വാന്നത് ...
പ്രണയം വാന്നത് ...

Wednesday, May 5, 2010

കവിത ആകൃതി തേടുന്നു


രുചിയുടെ പരീക്ഷണശാലയി
ഗണിതമെന്നെ വല്ലാതെ വലയ്ക്കുന്നു.

ചപ്പാത്തിയുടെ വട്ടം,
അവിയ
കഷ്ണങ്ങളുടെ അനുപാതം,
മസാലച്ചേരുവകളുടെ
അസംഖ്യം സാദ്ധ്യതക..

അടുപ്പി
തിളച്ചു തൂവുന്ന പാ
ഭൌതിക ശാസ്ത്രവും ....
പുളിച്ചു പൊങ്ങിയ തൈര്‍ ;
രസതന്ത്രവും പഠിപ്പിയ്ക്കുന്നു .....

ജീവചക്ക്രത്തിന്റെ ഓരത്ത് നിന്നെന്നെ
കൈ കാട്ടി വിളിച്ച സ്നേഹവും ;
എണ്ണയി
മൊരിയാ തയ്യാറെടുക്കുന്നു....

പച്ചക്കറിയുടെ സാമൂഹ്യപദവിയും
അരിയുടെ സാമ്പത്തിക ശാസ്ത്രവും
ഭക്ഷണത്തിന്റെ വ
ർഗ്ഗ ബന്ധം പറഞ്ഞു തന്നു..

ഇത് രുചിയുടെ
അനന്തരൂപങ്ങ
തേടിയുള്ള കൊടുംതപസ്യ .....

അടുപ്പി
ഒരു ദോശ വട്ടത്തിലാകാ കോമ്പസ് തേടുന്നു ...

അപൂ
വ്വ ചേരുവകളുടെ സ്നേഹസൗഹാദ്ദങ്ങളി
സാംബാ
നിറഞ്ഞു തുളുമ്പുന്നു .

ഞാ
രചനയിലാണ്
വൃത്തത്തി
.... നീളത്തി.... ചതുരത്തി ...


Wednesday, April 21, 2010

പൂമരം


രു വേന പകലിലാണ് വസന്തം
വാതിലി മുട്ടി വിളിച്ചത് ..


മറുപടി പോലും കാക്കാതെ
പൂക്ക വാരി വിതറി സുഗന്ധത്താ മൂടി
അവ പൂമരമായി ....


കാലം തെറ്റി പൂത്ത കണിക്കൊന്നയെ
കണ്ടു നിന്നവരൊക്കെ കളിയാക്കി ....


ആത്മാവി വസന്തം മുട്ടി വിളിച്ചാ
പൂക്കാതിരിക്കുന്നതെങ്ങനെ?

എന്റെ മകൾ...


നിക്കൊരു മകളാണുള്ളത്...
സുര്യന്റെ തേജസ്സും
ചന്ദ്രന്റെ സൌമ്യതയും ആവാഹിച്ചു
ഞാ ജന്മം കൊടുത്ത
നമ്മുടെ മക...

എനിക്കേറെ ചെയ്യാനുണ്ട് ....

ലോകത്ത് ജീവിക്കാ
അവളെ തയ്യാറാക്കണം ...

സ്നേഹത്തിലും സംരക്ഷണത്തിലും
ഒളിച്ചിരിക്കുന്ന ആധിപത്യത്തെക്കുറിച്ച് ...
സൌഹൃദത്തിന്റെ കടന്നാക്ക്രമണങ്ങളെക്കുറിച്ച് ..
പരിഗണനയെന്ന പൊള്ളത്തരത്തെക്കുറിച്ച് ...
മുന്നറിയിപ്പു കണം...

എനിക്കവളെ ഠിപ്പിക്കണം
ധൂത്തടിക്കപ്പെട്ട സ്നേഹത്തെയോത്ത്
കണ്ണീരൊഴുക്കരുതെന്ന്‍..

സ്നേഹത്തിന്റെ നാനാങ്ങക്കിടയി
സ്വന്തം സ്നേഹത്തെ തിരിച്ചറിയണമെന്ന്‍...

എനിക്കൊരു മകളാണുള്ളത്,
അവ,
അരുതായ്മകളുടെ വേലിക്കെട്ടി
പിടയേണ്ടവളല്ല......,
നെടുവീപ്പിൽ അഭയം തേടേണ്ടവളല്ല.,
അവൾ,
അപമാനത്തിന്റെ തീക്കുണ്ഡത്തി ..
നിന്നും ഉയത്തെഴുന്നേക്കുന്നവ ..

കണ്ണി സമര ജ്വാലയുമായി ..
ആയുധമേന്തുന്നവ ..
ഉയന്ന ശിരസ്സുമായ് ചക്രവാളത്തിലേക്ക്
നോക്കുന്നവ... എന്റെ മക .

എനിക്കേറെ ചെയ്യാനുണ്ട്. ...
എല്ലാ കണ്ണീരിനുമുപ്പാണെന്ന്‍ ,
അവളോടു പയണം...

ചുവന്ന പ്രഭാതങ്ങളെ വരവേക്കാ ..
അവളെ ശീലിപ്പിക്കണം ...

നിരന്തരമായ പോരാട്ടത്തിന്
അവളെ സജ്ജയാക്കണം ...

എനിക്കൊരു മകളാണുള്ളത് ,
ഇത് ഞാനവക്കെഴുതും വിപ്പത്രം ...

എനിക്കുള്ളതെല്ലാം അവൾക്ക്
ഈ മുഴുവ ഭൂമിയും ..
ആകാശവും ...
വായുവും ...
മണ്ണും .....
സ്വപ്നങ്ങളും .....

Tuesday, March 16, 2010

പോരാളി

ഞാനൊരു പോരാളി .....;
നേരെ നിന്നു പൊരുതുമ്പോ
നെഞ്ചി മുറിവേറ്റ പോരാളി .

ഒത്തു തീപ്പിന്റെ ബലിമൃഗങ്ങ ....
ആയുധം വെച്ചു കീഴടങ്ങിയവ ....
പരാജയത്തി പിന്തിരിഞ്ഞവ ...
അവക്കിടയി ഞാനേകാകി ...
ഞാനൊരു പോരാളി.....;
നെഞ്ചി മുറിവേറ്റ പോരാളി .

കുറ്റിക്കാട്ടി പിച്ച വെക്കാത്ത ബാല്യത്തി
പിച്ചിച്ചീന്തിയ ശവം .....

തെരുവി സംസ്ക്കാര ഘോഷയാത്രാമേളം

നിന്ദിതക്കും പീഡിതക്കും
പൊങ്കാല മഹോത്സവം ....

വാത്തകക്കിടയി അക്ഷരത്തെറ്റായ്
ആത്മബലിക.....

പോരാളിക ഉറക്കമാണ്....

ഇന്ന് ഞാനെന്നമ്മക്കു കൂട്ട് ......
ചേച്ചിക്കു സ്നേഹം .....
കൂട്ടുകാരിക്കവസാനത്തെ പ്രതീക്ഷ .....

ഞാനൊരു പോരാളി....;
രാജാവിനെതിരെ പട നയിക്കും
സേനാനായാകാ.....

ഇരു വീ ശിബിരങ്ങളി
ഇന്ന് പടയൊരുക്കം ....
ആത്മപീഡനത്തിന്റെ തടവുകാരെ
സ്വതന്ത്രരാക്കുന്നു .....
വില പേശുന്ന യൌവ്വനത്തെ മടക്കിവിളിക്കുന്നു ...

പടനിലത്തി പോരാളി
പുനജ്ജനിക്കുന്നു......;

കണ്ണീ വീ വഴികളിലാരോ
രക്തപുഷ്പം വിതറുന്നു ......

Friday, March 12, 2010

സ്വപ്നഭവനം



തെന്റെ സ്വപ്നഭവനം..
എല്ലാ ജനാലകളും പച്ചയിലേക്ക് ..
എവിടെ നിന്ന് നോക്കിയാലും
മുറ്റത്തെ പേരറിയാപ്പൂവ് ചിരിക്കുന്നു .

തണുത്ത ഇടനാഴികളി സംഗീതം ...
ഇലകളിഭീംസെൻ ജോഷി മഴയായ് പെയ്യുന്നു ..
മഴക്കിടയിലൂടെ
ഇലച്ചാത്തിനിടയിലൂടെ
ആകാശക്കീറു കാണാ
എനിക്കൊരു മുറി ....

ഇതെന്റെ സ്വപ്നഭവനം
സംഗീതത്തിന്റെയും
പ്രണയത്തിന്റെയും
തുരുത്ത് ...
കാത്തിരിപ്പുകളുടെ വിജനതീരം......